............... .......................ഓണം ......... ..............................
കഴിഞ്ഞു പോയ കാലത്തിലേക്ക് ഒരു മടക്കം ഉണ്ടാവില്ലെന്നറിയാം,
എങ്കിലും ഓർമ്മകൾ കൂട് കൂട്ടിയ ചില്ലകളിൽ , നിലാവിന്റെ നേർത്ത കൈകളാൽ തഴുകുമ്പോൾ ഉള്ളിലെവിടെയോ ഇരുന്നു കരയുന്നുണ്ടൊരു വിഷു പക്ഷി.വലുതായപ്പോൾ പറഞ്ഞു രസിക്കാനൊരു ബാല്യമോ കൌമരമോ ഇല്ലാതിരുന്നവന്റെ ഓണം നിറംമങ്ങിയവയായിരുന്നു. ഓണാവധിയുടെ ആർപ്പു വിളികൾ അവനു നഷ്ടമാകിയത് ഉച്ചകഞ്ഞിയുടെ രുചിയായിരുന്നു. ദൈന്യത മുറ്റിയ കണ്ണുകളുമായി അമ്മ കടന്നു പോയതൊരു തിരുവോണ നാളിലായിരുന്നു. പിന്നീട് വന്ന തിരുവോണങ്ങൾ ഒരു ഓർമപെടുതലായിരുന്നു ജനിപിച്ചവരുടെ ഓർമപെടുത്തൽ.
കഴിഞ്ഞു പോയ കാലത്തിലേക്ക് ഒരു മടക്കം ഉണ്ടാവില്ലെന്നറിയാം,
എങ്കിലും ഓർമ്മകൾ കൂട് കൂട്ടിയ ചില്ലകളിൽ , നിലാവിന്റെ നേർത്ത കൈകളാൽ തഴുകുമ്പോൾ ഉള്ളിലെവിടെയോ ഇരുന്നു കരയുന്നുണ്ടൊരു വിഷു പക്ഷി.വലുതായപ്പോൾ പറഞ്ഞു രസിക്കാനൊരു ബാല്യമോ കൌമരമോ ഇല്ലാതിരുന്നവന്റെ ഓണം നിറംമങ്ങിയവയായിരുന്നു. ഓണാവധിയുടെ ആർപ്പു വിളികൾ അവനു നഷ്ടമാകിയത് ഉച്ചകഞ്ഞിയുടെ രുചിയായിരുന്നു. ദൈന്യത മുറ്റിയ കണ്ണുകളുമായി അമ്മ കടന്നു പോയതൊരു തിരുവോണ നാളിലായിരുന്നു. പിന്നീട് വന്ന തിരുവോണങ്ങൾ ഒരു ഓർമപെടുതലായിരുന്നു ജനിപിച്ചവരുടെ ഓർമപെടുത്തൽ.
No comments:
Post a Comment