.....................................അയാൾ...........................
മനസ്സിൽ എരിയുന്ന നേരിപ്പോടുമായാണ്
അയാൾ അന്തവും കുന്തവും ഇല്ലാതെ പായുന്ന തെരുവിലേക്കിറങ്ങിയത് . മുകളിൽ കത്തി കാളുന്ന സൂര്യൻ.ഒരായിരം നീറുന്ന പ്രശ്നങ്ങൾ, ഭാവിയെകുറിച്ചുള്ള ആകുലത ഇവയെല്ലാം അയാളെ ഒരു മുഴു ഭ്രാന്തനാക്കി.
ആ ഭ്രാന്തിന്റെ മൂർധന്യാവസ്തയിൽ അയാൾ അടുത്ത് കണ്ട
ബാറിന്റെ
സുഖ ശീതളിമയിലേക്ക് കയറി ഒരു
ബിയറിനു ഓർഡർ കൊടുത്തു.നുരഞ്ഞ
ബിയർ നുണഞിറങ്ങുമ്പോൾ ഉള്ളിലെ തീ കെടുന്നത്
അയാളറിഞ്ഞു
No comments:
Post a Comment